ഇരുപത്തിനാലുകാരിയെ വിവാഹം കഴിച്ചു അറുപത്തിയേഴുകാരന്റെ ജീവന് ഭീഷണി: സംരക്ഷണം ആവശ്യപ്പെട്ട് വരന്‍ കോടതിയില്‍

31

ചണ്ഡീഗഡ്: ഇരുപത്തിനാലുകാരിയെ കെട്ടിയ അറുപത്തേഴുകാരന്‍ ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തതോടെയായിരുന്നു ഇത്. ചണ്ഡീഗഡ് സ്വദേശി ഷംഷീര്‍ സിംഗ്, നവ്പ്രീത് കൗര്‍ എന്നിവരാണ് വധൂവരന്മാര്‍.

Advertisements

അടുപ്പത്തിലായ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തു. മകളാകാന്‍ പോലും പ്രായമില്ലാത്ത കുട്ടിയെ കെട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ബന്ധം അവസാനിപ്പിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അതിലൊന്നിലും കുലുങ്ങാതെ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. തുടര്‍ന്നാണ് കൊല്ലുമെന്ന ഭീഷണിയുമായി ഇരുവരുടെയും ബന്ധുക്കള്‍ രംഗത്തെത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി ദമ്ബതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു.

ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ കഴിഞ്ഞമാസമായിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ക്ക് കലികയറിയത്. ദമ്ബതിമാര്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും കോടതി നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്നുമാണ് പൊലീസ് പറയുന്നത്.

എന്തുസംഭവിച്ചാലും തങ്ങളെ പിരിക്കാനാവില്ലെന്നും ജീവിതാവസാനംവരെ ഒന്നിച്ചുതന്നെ ജീവിക്കും എന്നാണ് ദമ്ബതികളുടെ നിലപാട്. അതിനിടെ ദമ്ബതികളെ ഒറ്റപ്പെടുത്താന്‍ ഗ്രാമവാസികളില്‍ ചിലര്‍ ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.

Advertisement